അരമണിക്കൂറിനു ശേഷം ജീന ബ്യൂട്ടി പാർലറിന് പുറ തേക്കിറങ്ങി. ഇപ്പോൾ കൂടുതൽ സുന്ദരിയായപോലെ തോന്നി.കാറ്റത് അലസമായി മുടി ഇളകുന്നുണ്ട് . ജീന ഗ്രൗണ്ട് ഫ്ലോറിലേക് നടന്നു “ജീന…എന്ന വിളികേ ട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. ത ന്റെ അടുതെ ക്ക് വരുന്ന വിനീത..കോളേജ് മേറ്റ്.വിവാഹം കഴിഞ് കാലിക്കറ്റ്ലേക് ഞാൻ വന്നതിൽ പിന്നെ അവളെ കാണുന്നത് കുറെ വർഷത്തിന് ശേഷം ഇന്നാണ്. കല്യാണം കഴിഞ്ഞതിനു ശേഷം കുറച്ചുനാൾ ഒക്കെ ചാറ്റ് ഉണ്ടായിരുന്നു. എന്റെ ഒരുവിധം കാര്യങ്ങൾ ഞാൻ അവളുമായി ഷെയർ ചെയ്യാറുണ്ടയിരുന്നു. അവൾ ഗൾഫിൽ പോയതിൽ പിന്നെ കോൺടാക്ട് ഇല്ലാതെയായി.
വിനീത ഓടി വന്നു ജീനയെ കെട്ടിപിടിച്ചു. “എത്ര വർഷായെടി നിന്നെ കണ്ടിട്ട്. മുൻപ് എപ്പോഴോ കോൺടാക്ട് ഉണ്ടായിരുന്നു ഇപ്പോ അതുമില്ല “വിനീ തയുടെ പരിഭവം അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം . “”നീ കൊഴുത്തല്ലോടി പെണ്ണേ ചന്തിക്ക് പിച്ചിയുള്ള വിനീതയുടെ ചോദ്യം. ” ഡി നീ ചുമ്മായിരി ചിരിച്ചുകൊണ്ട് ജീന അവളുടെ കയ്യിൽ പിടിച്ചു മാറ്റി. “അല്ല വിനീ താനെന്താ ഇവിടെ? പഴയ ചുറ്റിക്കളി മറ്റോ ഉണ്ടോ പെണ്ണെ ഇപ്പോഴും? കെട്ടിയോൻ അബുദാബി തന്നെയാണോ? വന്നിട്ടുണ്ടോ?ജീനയുടെ ചോദ്യം കേട്ട വിനീത “അതൊക്കെ പറയാം മോളെ നീ വാ “എന്നുപറഞ്ഞു കോംപ്ലക്സ്നു പുറത്തേക് നടന്നു.
“ഡാ താൻ എന്റെ മോനെകണ്ടിട്ടില്ലല്ലോ, അവനെ ഷൂമാർട്ടിൽ വിട്ടിട്ടുണ്ട് അവൻ ഈമാസം കൊച്ചിക്ക് പോവാണ് അവിടെ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ കിട്ടി. അവനു ഡ്രസ്സ് ഒക്കെ മേനിക്കാൻ ഒക്കെയുണ്ട് , വാ നിനിക് മോനെ കാണണ്ടേ ജീന വിനിതയുടെ കൈയിൽ പിടിച്ചുകൊണ്ടു കടയിലേക്ക്ലേ ക്ക് നടന്നു.വസുവിനെ കൂട്ടി ബില്ല് പേ ചെയ്തു …
പുറത്തിറങ്ങിയ വിനീത കോംപ്ലക്സ്കിനുള്ളിലെ മറ്റൊരു ഷോപ്പിലേക് നടന്നു. ഷോപ്പിലെ ഡോർ തുറന്ന് ഒരു 35വയസു പ്രായം തോനുകുന്ന പുരുഷൻ ഇറങ്ങിവന്നു. വിനീത അവരോടു എന്തോ സംസാരിക്കുന്നത് ജീന ദൂരെ നിന്നും കാണുന്നുണ്ടായിരുന്നു. അവനെയും കൂട്ടി വിനീത ജീനയുടെ അടുത്തേക് നടന്നു വന്നു.
” ഡാ ഇതു സജീവ് എന്റെ ഹസ് ന്റെ ബ്രദർ ആണ് അവൾ ജീനയ്ക് പരിചയപെടുത്തി .. ഇത് എന്റെ ഫ്രണ്ട്കോ ളേജ് മേറ്റ് ജീന. ഇപ്പോൾ ജീനസുരേന്ദ്രൻ. ജീന സജീവിനോട് ഹായ് പറഞ്ഞു ഷേക്ക് ഹാൻഡ് ചെയ്തുകൊണ്ട്ചോ ദിച്ചു എന്ത് ചെയുന്നു? “അവൻ ഇവിടെ ഒരു ചെറിയ ബോട്ടിക്യു നടത്തുന്നു കൂടെ ട്രാവൽസും… ..നിനിക് വല്ല ടൂർ പ്ലാനും ഉണ്ടേല് പറഞ്ഞോ കേട്ടോ ജീനയുടെ ചോദ്യ ത്തിന്ഉ ത്തരം നൽകിയത് വിനീത് യാണ്. സജീവ് ജീനയോട് ചിരിച്ചു… എവിടെയോ കണ്ട മുഖപരിചയം? സജീവ് ജീനയുടെ മുഖത്തു നോക്കി പതിയെ പറഞ്ഞു.