സിമി യോർത്തു. അയ്യേ! താനെന്താ ഓർക്കുന്നെ? അച്ഛൻ അങ്ങനെ പറഞ്ഞില്ലല്ലോ. സിമി അറിയാതെ ചിരിച്ചു പോയി.
കഴിച്ചു കഴിഞ്ഞു സിമി ശാന്തയുടെ കൂടെ വീടെല്ലാം ചുറ്റി നടന്നു കണ്ടു. പിന്നെ മുറ്റത്തോട്ടും ഇറങ്ങി നടന്നു.
ശാന്ത കലപില ഓരോന്ന് പറയുന്നുണ്ടായിരുന്നു. ശാന്ത ചെടികൾക്ക് വെള്ളമൊഴിച്ചപ്പോഴും സിമി കൂടെയുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു കുറുപ്പ് കേറി വന്നു. കുറുപ്പിനെക്കണ്ട സിമി നാണിച്ചു പോയി.
“എന്താ ശാന്തേ മരുമോൾക്കു ഒരു നാണം?”, കുറുപ്പ് ചോദിച്ചു.
“നാണം ഒക്കെ സാർ ഇപ്പോൾ മാറ്റില്ലേ”, ശാന്ത പറഞ്ഞു.
“കേറിപ്പോര്. ഞാൻ ദേഹം ഒന്ന് കഴുകി വരാം”, ശാന്തയോടായി സിമിയെ നോക്കി കുറുപ്പ് പറഞ്ഞു.
ശാന്ത സിമിയെയും വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിപ്പോയി. അടുക്കളയിൽ ചെന്ന ശാന്ത ഒരു ഗ്ളാസ് പാൽ എടുത്തു.
“വാ മോളെ. ഞാൻ കൊണ്ടേ വിടാം”, ശാന്ത പറഞ്ഞു.
“അല്ല ചേച്ചി, ഈ പാലും കൊണ്ട് എങ്ങോട്ടാ? ഞാൻ?”, സിമിക്ക് ഒന്നും മനസിലായില്ല.
“മോളുടെ ഫസ്റ്റ് നൈറ്റ് ഫസ്റ്റ് ഡേ ആയി മാറുവല്ലേ. എൻ്റെ കൂടെ പോരെ”, ശാന്ത നടന്നു.
ശാന്തയുടെ കൂടെ സിമി മുകളിലെ നിലയിലേക്ക് കയറി. അവിടെ ഒരു മുറിയിലേക്ക് ശാന്തയുടെ പുറകെ സിമിയും കയറി.
വിശാലമായ റൂം. വലിയ ബെഡ്, സോഫ, വലിയ കണ്ണാടി, വലിയ ഒരു ടേബിൾ. അങ്ങനെ പല സാധനങ്ങളും.
പാൽ ബെഡിൻ്റെ അടുത്തുള്ള തട്ടിൽ വെച്ച് ശാന്ത തിരിഞ്ഞപ്പോഴേക്കും കുറുപ്പ് കയറി വന്നു.
“ആഹാ! നിങ്ങൾ ഇങ്ങു പോന്നായിരുന്നോ?”, കുറുപ്പ് ചോദിച്ചു.
“ഉവ്വ്. സാർ വരും മുമ്പ് മോളെ ഇങ്ങു കൊണ്ട് വന്നു വിടാം എന്ന് കരുതി.
എന്നാൽ പിന്നെ ഞാൻ പൊക്കോട്ടെ സാറേ , ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പു ആകുന്നില്ല ”.
ശാന്ത പുറത്തിറങ്ങി വാതിൽ ചാരി.
“മോളിരിക്കു”,
കുറുപ്പ് സിമിയെ പിടിച്ചു ബെഡിലിരുത്തി. സിമിക്ക് പേടിയൊന്നും വന്നില്ല. കാരണം അവൾക്കു അറിയാവുന്നതാണല്ലോ ഈ രംഗം. അവൾക്കു നാണം ആയിരുന്നു.
അതുമല്ല കല്യാണത്തിന് മുൻപ് പലപ്രാവശ്യം കുറുപ്പ് സിമിയെ വിളിച്ചിരുന്നു