= = =
തന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ലിസി. ഡ്രൈവ് ചെയ്യുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. അൽപസമയം മുന്പ് കേട്ട കാര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് മനസ്സ്. ഇതിന് മുമ്പും എത്രയോ കേസുകളിൽ താൻ ്് ഇടപെട്ടതിന്റെ ഫലമായി പലർക്കും പുതിയ ജീവിതം കിട്ടിയിട്ടുണ്ട്. പക്ഷേ രാധികയുടേത് പോലെ ഒരു കേസ് ഇതുവരെ ഫെയ്സ് ചെയ്തിട്ടില്ല. തെറ്റും ശരിയും വേർതിരിച്ച് അറിയാൻ പറ്റുന്നില്ല. സുമേഷ് ചെയ്തത് തെറ്റാണ് , സംശയമില്ല. പക്ഷേ രാധിക ചെയ്തതും തെറ്റ് തന്നെയല്ലേ? ലിസിയുടെ ഓർമകൾ കുറച്ചുനേരം മുന്പ് നടന്ന സംഭവങ്ങളിലേക്ക് പോയി.
= = =
“വിവാഹ ജീവിതം എനിക്ക് മടുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഒരുപാടായി”. “പതിനെട്ടാമത്തെ വയസ്സിലായിരുന്നു എന്റെ വിവാഹം. ഗൾഫിൽ ജോലി ഉണ്ടായിരുന്ന സുമേഷേട്ടൻ കല്യാണം കഴിഞ്ഞതോടെ നാട്ടിൽ ജോലിക്ക് പോയി തുടങ്ങി. മോൻ ഉണ്ടായി ആദ്യത്തെ നാലഞ്ച് വർഷം ഒരു കുഴപ്പവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങൾ തുടങ്ങിയത്”.
“ഇപ്പോൾത്തന്നെ മാടം കണ്ടില്ലേ? മുതിർന്ന ഒരു മകൻ ഉണ്ടായിട്ടും കുടിച്ച് കൂത്താടി നടക്കുകയാണ് അയാൾ. ജീവിതം എനിക്ക് ്് മടുത്തിരുന്നു. ആത്മഹത്യ ചെയ്യാൻ പോലും വിചാരിച്ചതാണ്”. “അപ്പോഴാണ് എന്റെ മകന്റെ രൂപത്തിൽ ജീവിതം എനിക്ക് തിരിച്ച് കിട്ടുന്നത്. എന്റെ മനസ്സിന്റെയും ശരീരത്തിന്റേയും ആവശ്യങ്ങൾ സുമേഷേട്ടന് നിറവേറ്റാൻ കഴിഞ്ഞില്ല. പക്ഷേ, എന്റെ കണ്ണന് അതിന് കഴിഞ്ഞു. അവന്റെ അച്ഛന് പറ്റാത്തത് അവനേക്കൊണ്ട് കഴിഞ്ഞു”. കണ്ണിൽനിന്ന് പുറത്തേക്ക് വന്ന രണ്ട് തുള്ളി കണ്ണുനീർ രാധിക തുടച്ചു കളഞ്ഞു. “എന്റെ സുഖവും സന്തോഷവും ഇപ്പൊ അവനാണ്”.
ഒരു ഞെട്ടലോടെയാണ് ലിസി രാധിക പറയുന്നത് കേട്ടത്. ഏസിയുടെ തണുപ്പിലും അവൾ വിയർത്തിരുന്നു. “അപ്പോൾ നിങ്ങൾ തമ്മിൽ!?”
“അതെ മാടം. അവൻ ഇപ്പോൾ എന്റെ മകൻ മാത്രമല്ല , എനിക്ക് സുഖവും സമാധാനവും തരുന്ന എന്റെ എല്ലാമാണ്”.
അവൾ പറയുന്നത് കേട്ട് ്് ശിലപോലെ ഇരുന്നുപോയി ലിസി. “ഇനി മാടം പറയു
, ഞാൻ ഇനിയും അയാളെ സഹിച്ച് കൂടെ ജീവിക്കണോ? എനിക്ക് എന്റെ മോൻ മാത്രം മതി”. ലിസിക്ക് മറുപടി ഇല്ലായിരുന്നു. തന്റെ മുഖത്തെ വല്ലായ്മ മറച്ചുവെക്കാൻ അവൾ രാധികയിൽനിന്നും നോട്ടം മാറ്റി.