രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് 3 [സ്വപ്‌ന കൂട്ടിക്കൽ]

Posted by

ഡാ മാത്തൂ, മുന്നിൽ കണ്ട ദൃശ്യം കണ്ട് ലാസർ അലറിവിളിച്ചു. മാത്തുവോടി വന്നു. അവനും മുന്നിലെ കാഴ്ച കണ്ടു ഭയന്നു. അവർ വന്ന പിക്കപ്പ് വാനിനു മുന്നിൽ അമ്പും വില്ലുമേന്തിയ 4 കാട്ടാളൻമാർ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ നടുക്കായി ഒരു കാട്ടാളത്തിപ്പെണ്ണും. അവളുടെ കൈയിൽ തിളങ്ങുന്ന ഒരു വാൾ. ബ്രൗൺ നിറമുള്ള മുലക്കച്ചയും അതേ നിറമുള്ള തുടപ്പട്ടയുമായിരുന്നു അവളുടെ വേഷം. ആറടിയോളം പൊക്കം. കറുത്ത നിറം. എഴുന്നു നിൽക്കുന്ന മുലകളും വീതിയേറിയ അരക്കെട്ടും കനത്തു ബലിഷ്ഠമായ തുടകളും കാലുകളും. അവളുടെ നീളൻമുടി ചുരുണ്ട് വിടർന്ന് താഴേക്കു കിടക്കുന്നു. കുതിര പോലെയൊരു പെണ്ണ്. അവളൊന്നു വിരൽ ഞൊടിച്ചു. അപ്പോഴേക്കും കാട്ടാളൻമാർ ലാസറിനും മാത്തുവിനും അടുത്തേക്കു കുതിച്ചു. അവരെ തൂക്കിയെടുത്ത് കൊണ്ട് അവൾക്കരികിൽ വന്നു. ചിരുതാ തായീ- അവരിലൊരാൾ വിളിച്ചു. അവൾ തിരിഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കൈ കാട്ടി. തിരിഞ്ഞപ്പോഴാണ് അവളുടെ പിൻഭാഗദൃശ്യം ലാസറും മാത്തുവും കണ്ടത്. അറബിക്കുതിരകളുടേത് പോലെ പുഷ്ടി നിറഞ്ഞ ഉറപ്പുള്ള വലിയ ചന്തികൾ. ആ ചന്തികൾ വരെയുള്ള ഇടതൂർന്ന മുടി. കറുത്ത നിറമുള്ള ഒരു ദ്രാവിഡറാണിയെപ്പോലെയായിരുന്നു ചിരുത. ലാസറിനെയും മാത്തുവിനെയും പിക്കപ്പ് വാനിന്‌റെ പിന്നിലേക്ക് എറിഞ്ഞു കാട്ടാളൻമാർ. അവരവിടെ കിടന്നു ബഹളം കൂട്ടി. എടി വെടലപ്പൂറി, ഡാ പൂറിമക്കളേ, എന്തിനാടാ ഞങ്ങളെ ഇങ്ങനെയൊക്കെ ചെയ്യുന്നത്- ലാസർ വിളിച്ചുചോദിച്ചു. ചിരുത വണ്ടിക്കുള്ളിലേക്ക് പറന്നുകയറി. അവളുടെ ബലിഷ്ടമായ കൈകൾ ലാസറിന്‌റെയും മാത്തുവിന്‌റെയും മുഖത്ത് ഠേ, ഠേ എന്ന ശബ്ദത്തോടെ പ്രഹരിച്ചു. അൽപം കാത്തിരിക്കടാ തായോളികളെ, എല്ലാം ചൊല്ലിത്തരണുണ്ട് ഞാൻ- കറുത്ത മാദകമായ ചുണ്ടുകൾ വക്രിച്ച് ഉയർന്ന സ്വരത്തിൽ അവൾ പറഞ്ഞു.ലാസറിനും മാത്തുവിനും തങ്ങൾക്കു ചുറ്റും പൊന്നീച്ചകൾ പറക്കുന്നുണ്ടെന്നു തോന്നിപ്പോയി. കൂട്ടത്തിലൊരു കാട്ടാളൻ പിക്കപ്പ്വാനിന്‌റെ ഡ്രൈവർ സീറ്റിലേക്ക് കയറി. അവൻ വലിയ വേഗത്തിൽ വണ്ടി പിന്നോട്ടെടുത്തു. എന്നിട്ട് മെയിൻ റോഡിൽ നിന്ന് ഒരു കാട്ടുവഴിയിലേക്കു വണ്ടിയിറക്കി.ഘോരവനത്തിന്‌റെ ഉള്ളിലൂടെയുള്ള കാട്ടുവഴിയിലൂടെ പിക്കപ്പ് മുന്നോട്ടുനീങ്ങി. മാത്തുവും ലാസറും തമ്മിൽ തമ്മിൽ കണ്ണുകാട്ടി, രക്ഷപ്പെടാമെന്ന സൂചന പോലെ. എന്നാൽ തൊട്ടടുത്ത നിമിഷം അവരുടെ നോട്ടം കൈയിൽ ഉടവാളേന്തിയിരിക്കുന്ന ചിരുതയിലേക്കു വന്നുവീണു. തങ്ങൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ ബലിഷ്ടയായ ആ മാദകത്തിടമ്പ് വാൾകൊണ്ട് തങ്ങളെ പല കഷണമാക്കും എന്നു തോന്നിയതിനാലാകണം, അവർ കുണ്ടിയുറപ്പിച്ച് വണ്ടിയിൽ തന്നെയിരുന്നു. പിക്കപ്പ് അപ്പോഴേക്കും കാട്ടിനുള്ളിൽ കൊട്ടാരസദൃശ്യമായ ഒരു ബംഗ്ലാവിനു മുന്നിലെത്തിയിരുന്നു. ഒരുപാട് പഴക്കം തോന്നിപ്പിക്കുന്ന ഒരു പഴയകാല ബംഗ്ലാവ്.

Leave a Reply

Your email address will not be published. Required fields are marked *