“ഇതിലും കാറ്റില്ല.”
“അപ്പൊ ഇനി എന്ത് ചെയ്യും?”
“നേരം വെളുക്കണം.
ഈ കട്ടിൽ ഇനി ആരാ ടയർ ഒട്ടിക്കുന്നത്?”
“നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലെ എവിടെ എങ്കിലും ലോഡിജിൽ സ്റ്റേ ചെയ്തിട്ട് നാളെ പോന്നാൽ മതി എന്ന്.”
“എനിക്ക് അറിയോ ഇങ്ങനെ പണി കിട്ടും എന്ന്.”
എലിസബത് കാറിൽ കയറി ഇരുന്നു. മൊബൈൽ ആരെയോ വിളിക്കുന്നുണ്ടേലും റേഞ്ച് കിട്ടുന്നില്ല.
കൈയിലും കാതിലും കഴുത്തിലും സ്വർണം കിടക്കുന്നുണ്ട്. എനിക്കും ഇച്ചിരി പേടി ഉണ്ട് ആരേലും ഉപദ്രവിച്ചല്ലോ എന്ന് മനസിൽ ഓർത്ത്.
അത് ഞാൻ എലിസബത്തിനോട് പറഞ്ഞപ്പോൾ എലിസബത് അതൊക്കെ ഊരി പേഴ്‌സ്ൽ ഇട്ടാ ശേഷം സീറ്റിന്റെ അടിയിൽ ഒളിപ്പിച്ചു.
സമയം ആണേൽ 12മണി ആയിട്ട് ഉള്ള്.
“ഇനി എന്നാ വഴിക് കിടക്കാൻ ആണോ പ്ലാൻ.??”
“നമുക്ക് എന്നാ നടന്ന് നോക്കാം ഇവിടെ നില്കുന്നത് എനിക്ക് അത്രേ പന്തികേട് ആയി തോന്നുന്നു.”
“അതെന്ന.”
“അല്ലാ ആന ഒക്കെ ഇറങ്ങുന്ന സ്ഥലം ആണെന്ന് തോന്നുന്നു.”
“എന്ത്…..
നീ ചുമ്മാ പേടിപ്പിക്കാതെ.”
“ഞാൻ പേടിപ്പിക്കുന്നത് അല്ലാ ആന്റിയുടെ മുക്കിൽ എന്നാ പഞ്ഞി കുത്തി കയറ്റി വെച്ചേക്കുവാനോ.
ആന പിണ്ടത്തിന്റെ മണം വരുന്നില്ലേ??”