ആ കാഴ്ച എന്‍റെ മനസ്സിനെ ഒരു കൊട്ടകയാക്കി മാറ്റി. സമയം പിന്നെ എന്നെ ബോറടിപ്പിച്ചതേയില്ല..ആദ്യം നന്നായൊന്നു കുളിച്ചു. ഷഡ്ഡി വേണ്ടെന്നു വച്ചു… ഒരു ഷോര്‍ട്സും ടീഷര്‍ട്ടും എടുത്തിട്ട് ബാല്‍ക്കണിയില്‍ പോയിരുന്നു. ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടിയിരുന്നു..കൂട്ടലും കുറയ്ക്കലും സ്കെച്ചും പ്ലാനുമൊക്കെയായി ഒരു വലിയ കാന്‍വാസ് തന്നെ തയ്യാറാക്കുന്ന തിരക്കിലായിരുന്നു മനസ്സ്.
ഇടനാഴിയിലെ വാതിലിനു നേരെ അഭിമുഖമായി ബാല്‍ക്കണിയിലെ ചാരുപടിയില്‍ ഞാനെന്‍റെ ഏട്ടത്തിയമ്മയെ വരവേല്‍ക്കാനായി കാത്തിരുന്നു.
പുറത്ത് ചെറിയ മുഴക്കത്തോടെ വെള്ളി വെളിച്ചം മങ്ങിയെന്നപോലെ മിന്നുന്നുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ ഒരു മഴ പെയ്തേക്കും.പ്രേമത്തിനും കാമത്തിനും കണ്ണീരിനും അത്രയും നല്ല ഒരു കോമ്പിനേഷന്‍ പ്രപഞ്ചത്തില്‍ വേറെയേത്..!
ക്ലോക്കില്‍ ടിംഗ് ശബ്ദമുയര്‍ന്നപ്പോഴാണ് ഞാന്‍ സമയത്തെക്കുറിച്ച് ചിന്തിക്കുന്നത്. നോക്കിയപ്പോ 11.30 ആയിരിക്കുന്നു. അപ്പൊ ഞാന്‍ കുറെ നേരമായി ചിന്തയില്‍ തന്നെയായിരുന്നു. ഏട്ടത്തിയമ്മ എന്താ ഇത്രയും വൈകുന്നത്..ഒരു മണിക്കൂറിലേറെ ഞാന്‍ ഇതേ ഇരുപ്പിലാണ്.
അതേ ഇരുപ്പില്‍ തന്നെ ഗോവണിയുടെ നേരെ നോക്കി. മനസ്സിലൊരു ആറാമിന്ദ്രിയം പ്രവര്‍ത്തിച്ചു. ഇപ്പൊ ഗോവണിയിലെ ലൈറ്റ് ഓഫാകും.!
കൃത്യം അതേ സമയം അത് സംഭവിച്ചു..ഗോവണിപ്പടി ഇരുട്ടിലേക്കമര്‍ന്നു.
ഒരു കുളിര്‍ തെന്നല്‍ എന്നെ കടന്നു പോയി. അത് ആസ്വദിച്ചു തീരുന്നതിനു മുന്‍പ് തന്നെ ആ ഇരുട്ടില്‍ നിന്നും ഏട്ടത്തിയമ്മ കയറി വന്നു.
നേരത്തെ കണ്ടതിനേക്കാൾ ആ കറുത്ത ബ്ലൗസും നേര്യതും അവരെ അതിമനോഹരിയാക്കിയിരിക്കുന്നു. വലതു മാറിനെ മറച്ചു കൊണ്ട് മുന്നിലേക്കിട്ട കാര്‍കൂന്തലിന്‍റെ തുമ്പില്‍ വിരല്‍ ചുറ്റിപ്പിടിച്ച് അവര്‍ ഇടനാഴിയിലേക്ക് കയറുകയാണ്.
ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു. ഒരു നേര്‍ത്ത മന്ദസ്മിതം ആ കണ്ണുകളില്‍ തെളിഞ്ഞു.
‘എന്താ അവിടെ ഇരിക്കുന്നെ ‘ എന്ന ഭാവത്തില്‍ കൈ മലര്‍ത്തി ആംഗ്യത്തിലൂടെ ആരാഞ്ഞു.
ഞാന്‍ അതിനു മറുപടിയായി ചുണ്ടുകള്‍ കൂര്‍പ്പിച്ച് കൊണ്ട് ഒരു ചുംബനം എറിഞ്ഞു കൊടുത്തു. ഒരു കുസൃതിച്ചിരിയോടെ അവര്‍ അത് കവിളിലേക്ക് ഏറ്റ് വാങ്ങുന്നത് പോലെ ഭാവിച്ച് ഒരുസെക്കന്റ് തല ചെരിച്ചു പിടിച്ചു.
എന്‍റെ ദേഹത്തൊരു തരിപ്പ് പടര്‍ന്നു. കഴിഞ്ഞ തവണത്തെപ്പോലെയല്ല ..നിറഞ്ഞ മനസ്സോടെ എല്ലാം എനിക്ക് അര്‍പ്പിക്കാനായി സമ്മതം കാണിച്ചു കൊണ്ടുള്ള വരവാണ് ഇത്തവണ.