കൊടുത്തത് വാങ്ങാൻ നിന്നതുകൊണ്ടാണ് എന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ കയ്യിൽ ആകട്ടെ… ഒരു ടെക്സ്റ്റൈൽസ്സിന്റെ കവറും ഉണ്ടായിരുന്നു… എന്തായാലും അന്നു വെള്ളി
പിറ്റേന്ന് ശനിയും ഞായറും കോളേജ് അവധി. തിങ്കളും കടന്നുപോയി. എന്തായാലും ചൊവ്വാഴ്ച ഗീത ടീച്ചർ ഒരുങ്ങി ഇറങ്ങിയത് ഒരു പുതിയ സാരിയിൽ ആയിരുന്നു. തിങ്കളാഴ്ച എന്തായാലും അന്വേഷണത്തിന് ഒന്നും പോകേണ്ട എന്ന് വരുൺ വിചാരിച്ചിരുന്നു… എന്തെങ്കിലും നടക്കാൻ ഉണ്ടെങ്കിൽ ഇനി എന്തായാലും കുറച്ചുദിവസം കഴിയണം എന്ന് അവന് തോന്നി. പക്ഷേ പതിവില്ലാതെ തന്റെ അമ്മ ഒരു പുതിയ സാരിയും ഉടുത്തു കൊണ്ടു പോകുന്നത് കണ്ടപ്പോൾ ആ പെണ്ണ് എന്തോ ഡൗട്ട് അടിച്ചു. തൊട്ടുപിന്നാലെ അവൻ അഭിലാഷിനെ കടയിൽ ചെന്നു സ്കൂട്ടറും വാങ്ങിച്ച് ടൗണിലേക്ക് കുതിച്ചു.
പോകുന്ന വഴിയിൽ വെച്ചുതന്നെ അവൻ തന്നെ അമ്മ പോകുന്ന ബസ് കണ്ടു. ബസ് സ്റ്റാൻഡിലേക്ക് കയറിപ്പോയി. സ്റ്റാൻഡിൽ നിന്നും തന്റെ അമ്മ ഇറങ്ങി വരുന്നതും ഒരു ഓട്ടോയിൽ കയറി പോന്നതും അവൻ കണ്ടു. പക്ഷേ ആ ഓട്ടോ പോയത് മകരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലേക്കാണ്. ഇത് എന്തിനാണാവോ തന്റെ അമ്മ ആശുപത്രിയിൽ പോകുന്നത് എന്ന സംശയത്തിൽ അവനും ആശുപത്രിയുടെ കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി… വണ്ടി പാർക്ക് ചെയ്തു വച്ച് ഇത് എങ്ങോട്ടാണ് പോയത് എന്നറിയാൻ തിരക്കിട്ട് ആശുപത്രിയിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് അവൻ ധൃതിയിൽ പാർക്കിംഗിലേക്ക് നടന്നു വരുന്ന അമ്മയെ കണ്ടത്. വേഗം അവൻ അവിടെ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകൾക്ക് ഇടയിലേക്ക് ഒതുങ്ങി നിന്നു. അപ്പോഴാണ് അമ്മച്ചി അടുത്തേക്ക് വളരെ ഷോ ലൈറ്റുകൾ എല്ലാം പിടിപ്പിച്ച ഒരു ഇന്നോവ വന്നു നിന്നത്. പെട്ടെന്നു തിരിഞ്ഞു അങ്ങോട്ടുമിങ്ങോട്ടും നോക്കിയിട്ട് ഗീത ആ കാറിന്റെ പിൻ സീറ്റിലേക്ക് കയറിയിരുന്നു. വേഗം അത് അവിടെ നിന്നും ഓടിച്ചുപോയി. വരുണിന് പരിചയമുള്ള വണ്ടി ആയിരുന്നു അത്. അച്ഛന്റെ കൂട്ടുകാരനും നഗരത്തിലെ അറിയപ്പെടുന്ന കോൺട്രാക്ടറും സ്ഥല കച്ചവടക്കാരനും ഓക്കേ ആയ അച്ചായൻ എന്നു വിളിക്കുന്ന തോമസ് ബാസ്റ്റിന്റെ വണ്ടി. ആ വണ്ടിയിൽ അയാൾ തങ്ങളുടെ വീട്ടിൽ ചിലപ്പോഴൊക്കെ വരാറുണ്ട്. വരുമ്പോഴൊക്കെ അയാൾ വരുണിനോടും ഗീതയോടും ഒക്കെ വിശേഷങ്ങൾ തിരക്കാറുണ്ട്. തികച്ചും ഫോർമൽ… പ്രഭാക്കാരന് അയാളെക്കുറിച്ച് നല്ല മതിപ്പാണ്. അഴിമതിക്കാരനൊന്നും അല്ല… പക്ഷെ അത്യാവശ്യം വേണമെങ്കിൽ ഗുണ്ടായിസവും കയ്യിലുണ്ട്…. ഒരു പിസി ജോർജ് ലയിൻ…
ഒരു നിമിഷം ഷോക്കടിച്ചു നിന്ന വരുൺ മനസ്സാന്നിധ്യം വീണ്ടെടുത്തു. അവന്റെ ശരീരത്തെ ആകെ ചൂട് ഇരച്ചുകയറി. കാമം ആയിരുന്നില്ല അപ്പോൾ അവനെ ഭരിച്ചിരുന്നത്. ഒരുതരം പേടി കലർന്ന ആകാംഷയും ചെറിയ ഒരു ദേഷ്യവും… അവൻ വേഗം തന്റെ സ്കൂട്ടർ എടുത്തു ഇന്നോവ പോയ വഴിയേ വച്ചുപിടിച്ചു. ഒരു അകലം കെട്ടവൻ ഇന്നോവ യെ പിന്തുടർന്നു. വലിയ വണ്ടി ആയതുകൊണ്ട് വളരെ ദൂരെ നിന്ന് ഇന്നോവയുടെ പോക്ക് അവന് മനസ്സിലാക്കാമായിരുന്നു
അവർ വളരെ ദൂരം പോയി… റോഡിൽ ധാരാളം വണ്ടികൾ ഉണ്ടായിരുന്നതു വരുണിന് രക്ഷയായി. ഇപ്പോൾ അവർ ഒരു മലയോര പ്രദേശത്തു കൂടിയാണ് സഞ്ചരിക്കുന്നത്. ഹൈവേ തന്നെയാണ്. പെട്ടെന്ന് ഇന്നോവ ഒരു ഇട റോഡിലൂടെ തിരിഞ്ഞു പോകുന്നത് വരുൺ കണ്ടു. അവൻ വണ്ടി നിർത്തി കുറച്ചു നേരം
വരുണിന്റെ പ്രയാണങ്ങൾ 2 [Baadal]
Posted by