“ഇതെങ്ങനെയുണ്ട് അമ്മേ…?”
“മോനേ കണ്ണാ….ഇതൊക്കെ….”
“അതൊക്കെ വിട്ടേക്കൂ….ഇഷ്ടപ്പെട്ടോ എന്ന് നോക്കൂ.”
അവൾ അരഞ്ഞാണവും പാദസരവും കൈയിലെടുത്തു നോക്കി.
“നന്നായിട്ടുണ്ട് കണ്ണാ…പക്ഷെ എനിക്കെന്തിനാ ഇതൊക്കെ ?”
“പിന്നേ… അമ്മേടെ അമ്മയ്ക്ക് ഇപ്പോഴും അരഞ്ഞാണമുണ്ട്. അമ്മയ്ക്കെന്താ പിന്നെ…?”
അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ നിശ്ശബ്ദയായി. അമ്മൂമ്മ തന്ന രൂപയിൽ നിന്ന് ബിൽ അടച്ചശേഷം അഭരണങ്ങളുമായി അവർ പുറത്തിറങ്ങി.അവളുടെ നോട്ടം നീണ്ടത് ആ കിളവൻ സെക്യൂരിറ്റിയുടെ നേർക്കായിരുന്നു. അമ്പലപ്പുഴ പാൽപ്പായസം കണ്ട ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ തന്റെ അമ്മയെ കണ്ണുകൾകൊണ്ട് കോരിക്കുടിക്കുകയാണ്. ങേ…ദേ അയാളെ നോക്കി അമ്മ ചിരിക്കുന്നു. നൂറുകൊല്ലത്തെ കൊടും തപസ്സിനൊടുവിൽ ദൈവം പ്രത്യക്ഷപ്പെടുമ്പോൾ ഒരാൾക്ക് ഉണ്ടായേക്കാവുന്ന ഒരു സന്തോഷമുണ്ടല്ലോ. അത് അയാളുടെ മുഖത്തു ഞാൻ കണ്ടു.
അമ്മയെയും കയറ്റി നേരെ പോയത് ഒരു മൊബൈൽ ഫോൺ സ്റ്റോറിലേക്കായിരുന്നു. നല്ല ഒരു സ്മാർട്ട് ഫോൺ അമ്മയ്ക്ക് വേണ്ടി വാങ്ങി. അമ്മ ഇതുവരെ ഉപയോഗിച്ചിരുന്നത് ഒരു സാദാ ഫോൺ ആയിരുന്നു. ബുള്ളറ്റിൽ വീട്ടിലേക്ക് പോകുമ്പോൾ രേവതി ചോദിച്ചു.
“എന്തിനാ കണ്ണാ ഇപ്പോൾ കൊലുസും അരഞ്ഞാണവും ഒക്കെ വാങ്ങിയത്..?”
“അത് അമ്മയ്ക്കുവേണ്ടിയല്ലല്ലോ. എനിക്ക് കാണാനല്ലേ…?”
“അമ്മയെ നിനക്ക് ഇതുപോലെയൊക്കെ കണ്ടാൽ പോരെ കണ്ണാ…?”
“പോരാ മോളേ….എന്റെ ഇഷ്ടമല്ലേ…”
“ഉം….കുറെ ഇഷ്ടം…”
പിന്നെ അവൻ വണ്ടി നിർത്തിയത് ഒരു റെഡിമെയ്ഡ് ഷോപ്പിന് മുന്നിലായിരുന്നു.
“ഓ…ഇനി ഇവിടെ എന്താണാവോ ?”
“ഒക്കെയുണ്ട് …അമ്മപ്പെണ്ണേ…”
അവൻ കടയിലേക്ക് കയറി.
“അമ്മക്ക് ലെഗ്ഗിൻസും ടോപ്പും വാങ്ങിയത് ഈ കടയിൽ നിന്നാണ്.”
അവൻ ഓർമ്മിപ്പിച്ചു. അന്നത്തെ സെയിൽസ് ഗേൾ അവനെ കണ്ട് പരിചയം ഭാവിച്ച് ചിരിച്ചു.
“ഇതരാണ് സാർ…? സിസ്റ്ററാണോ …?”
“അതേ…”
അവൻ തിരുത്താൻ പോയില്ല.
രേവതി മകനെ നോക്കി കണ്ണുരുട്ടി. അവൻ ചുമ്മാ എന്ന അർത്ഥത്തിൽ കണ്ണടച്ചു കാട്ടി.
അവൻ നേരെ ആ പെണ്ണിനോട് ചേർന്നുനിന്നു . എന്തോ അവളോട് മന്ത്രിച്ചു. രേവതി അവർക്കരികിലേക്ക് എത്തിയപ്പോഴേക്കും അവൾ അവിടെനിന്നും പോയി.