വകവെക്കാതെ സ്റ്റേഷനിലെ ബെഞ്ചിൽ കാൽ മടക്കി മാത്തന്റെ റേബാൻ ഗ്ലാസും വെച്ചു ഇരിക്കുന്ന സാന്ദ്രയെ ആണ് മാത്തൻ കാണുന്നത്. മാത്തൻ ഓടിപ്പോയി അവളുടെ കവിളിൽ പിടിച്ചു. മാത്തനെ കണ്ടതും സാന്ദ്രയുടെ മുഖം വിടർന്നു. അപ്പോഴേക്കും സൈമൺ ഒരു വക്കീലുമായി വന്നിരുന്നു
പക്ഷെ ഇന്ത്യയിലെ അറിയപ്പെടുന്ന സ്പോർട്സ് താരത്തെ മാത്രമല്ല ഈ മൂന്നുപേർ അപമാനിച്ചത് എന്നും ഇന്ത്യയിലെ കഴിവുകൊണ്ട് പരിശ്രമം കൊണ്ടും ഉയർന്നു വരുന്ന മൊത്തം സ്ത്രീകളെയാണെന്നും മായ IPS മുന്നിൽ വെച്ച് സാന്ദ്ര പറഞ്ഞപ്പോൾ സ്വന്തം മകനെ തല്ലി ബോധം കെടുത്തിയത് പോലും മറന്നുകൊണ്ട് സാന്ദ്രയെ അവർ പൊക്കോളാൻ പറഞ്ഞു.
പെൺകുകുട്ടികളെ സെൽഫ് ഡിഫെൻസ് അടക്കം മറ്റുമുള്ള പരിപാടികളിൽ പലപ്പോഴും അധിതിയായും, അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതുമായ മായക്കു അങ്ങനെ ഒരു നിലപാട് എടുക്കാനെ കഴിയു.
സൈമൺ വക്കീലിനെ കൂട്ടി വന്നത് പോലും ഡിം…!!
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി സിൽജ അവളെ കെട്ടിപ്പിടിച്ചപ്പോഴാണ് സാന്ദ്രക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവരെല്ലാം തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്… അന്ന് ആദ്യമായി അവർ നാല് പേരും ഒരുമിച്ചു തമാശകളും മറ്റുമായി തീർത്തും ഒരു കുടുംബമായി…
അങ്ങനെ ജമ്മു-കശ്മീരിൽ നടന്ന ആ വർഷത്തെ ഓൾ ഇന്ത്യ ബോക്സിങ് ഫെസ്റ്റിൽ അവൾ കഠിനമായി പ്രാക്റ്റീസ് ചെയ്തുകൊണ്ട് മത്സരിക്കാൻ ഒരുങ്ങി . ആ മൂന്നുപേര് പറഞ്ഞ അന്നത്തെ സംഭവം അവളുടെ വാശിയെ പതിന്മടങ്ങായി വർധിപ്പിച്ചു.
രാവും പകലും അധ്വാനിച്ചുകൊണ്ട് അവൾ പണ്ണൽ പോലും വേണ്ടാന്ന് വെച്ച് അവളുടെ ലക്ഷ്യത്തിലേക്ക് നീങ്ങി. കഴപ്പ് അല്ല കഴിവാണ് എന്ന് അവൾക്കും സ്വയം ബോധ്യപ്പെടുത്തനമായിരുന്നു.
മത്സരം അത്ര എളുപ്പമുള്ളതായിരുന്നില്ല !
എങ്കിലും അവളുടെ നിശ്ചയദാർഢ്യവും ഊക്കും മറ്റെരാക്കാളും വലുതായതു കൊണ്ട് ഓരോരുത്തരായി റിങ്ങിൽ അവൾ പിഴിഞ്ഞ് കുടഞ്ഞിട്ടു.
അന്ന് കപ്പടിച്ച ദിവസം അവൾ മറ്റൊന്നും ആലോചിക്കാതെ കിടന്നു.
മാത്തൻ തൊട്ടടുത്ത മുറിയിലും, മാത്തന്റെ മനസ്സിൽ അപ്പോൾ താൻ ഇത്രയും നാളും കഷ്ട്പെട്ടത്തിനുള്ള റിസൾട്ട് കിട്ടിയത് ആലോചിച്ചു കണ്ണടച്ചു കിടന്നു. കാലത്തു 10 മണിക്കാണ് നാട്ടിലേക്ക് ഫ്ലൈറ്റ് .
അതിരാവിലെ സാന്ദ്രയെ ഉണർത്താനായി മാത്തൻ നോക്കുമ്പോ അവൾ മുറിയിൽ ഇല്ല . ജോഗ്ഗിനു പോയതാവാം എന്ന് മനസിലാക്കി കൊണ്ട് മാത്തനും ആ തണുപ്പിൽ ഡ്രെസ്സൊക്കെയിട്ടകൊണ്ട് പതിയെ ഓടിത്തുടങ്ങി.
സാന്ദ്രയെ വഴിയോരത്തു മരങ്ങളുടെ ഇടയിൽ കണ്ടപ്പോൾ കിതപ്പ് നോക്കാതെ മാത്തൻ അങ്ങോട്ടക്ക് ഓടി. സാന്ദ്രയോട് “എന്തെ വിളിച്ചില്ല” എന്ന് ചോദിച്ചപ്പോൾ അവൾ കളിയാക്കാൻ ആയി .