കണ്ട് വീഡിയോയിലെ പയ്യനെയോർമ്മ വന്നു. ഞാനറിയാതെ മാറിലൊരു പുളകമുയർന്നു. ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. തിരികെ പോരുമ്പോൾ ഞാൻ സ്കൂട്ടറിൽ പ്രവീണാമ്മയേയും കൊണ്ടാണു പോന്നത്. ഗേറ്റ് കടന്ന് സ്കൂട്ടർ അകത്തേക്ക് കയറ്റുമ്പോൾ സജിനി മുറ്റത്തേക്കിറങ്ങി വന്നു. “ആഹാ.നീയിന്നു സ്കൂട്ടറിനാണോ അമ്പലത്തിൽ പോയത്. “അതേടീ കുളി കഴിഞ്ഞപ്പോൾ താമസിച്ചു. ”
ട്ടർ സ്റ്റാൻഡിൽ വെച്ചിട്ട് ഞാൻ ചെന്നു കോലായിലെ അരപ്രയ്സിലേക്കിരുന്നു. “നിൻറ സ്കൂട്ടറിനെന്തു പറ്റി.” “ഓ.. അത് വഴിയിൽ വെച്ച് തനിയെ നിന്നുപോയി. ഞാൻ കുറേ പണി നോക്കിയിട്ടും നടന്നില്ല. പിന്നെ വർക്ഷോപ്പിലെ നമ്പരിൽ വിളിച്ചപ്പോൾ പത്തു മിനിറ്റ് കൊണ്ട് ആളു വരുമെന്ന് പറഞ്ഞു ഞാനവിടെ നിന്നു. മുക്കാൽ മണിക്കൂറെടുത്തു ആളു വന്നപ്പോൾ അവന്മാർ ഒരു വാനിൽ വണ്ടിയും കയറ്റി കൊണ്ടുപോയി. നാളെ വിളിക്കാൻ പറഞ്ഞു. ഞാൻ പിന്നെ ഒരു ബസ്സിനിങ്ങു പോന്നു. അതിലോ ഉൽസവത്തിന്റെ ആളും. ഒരു തരത്തിൽ ഇങ്ങത്തിയെന്ന് പറഞ്ഞാ മതിയല്ലോ.” “മേടിച്ചിട്ട് രണ്ടു കൊല്ലമായതല്ലേയുള്ളൂ ഇത്ര പെട്ടന്ന് എന്ത് പറ്റാനാ.
ആർക്കറിയാടീ. സ്വിച്ച് ഞെക്കുമ്പോൾ അതു ഓണാകും. ഇന്നത് ഓണായില്ല അതു മാത്രേ എനിക്കറിയൂ. ” ഞാൻ ചിരിച്ചു. അവളും കൂട്ടത്തിൽ ചിരിച്ചു. പ്രവീണാമ്മ അകത്തേക്കു പോയിരുന്നു “കാവ്യമോൾ വിളിച്ചാരുന്നോ.” “ഇല്ല വിളിക്കുന്ന സമയം ആകണതേയുള്ളൂ. അവളുടെ ഹോസ്റ്റൽ റൂൾസ് ഇപ്പോ ഇത്തിരി കണിശമാക്കിയത്. ഫോൺ ഉപയോഗത്തിലൊക്കെ നല്ല നിയന്ത്രണം ആയിരിക്കുന്നു.” തെല്ല് നേരം കൂടെ അവളോട് സംസാരിച്ചിരുന്ന ശേഷം ഞാനിറങ്ങി. സ്കൂട്ടർ പോർച്ചിലേക്ക് കയറ്റി വെച്ചിട്ട് ഞാൻ പൂജാമുറിയിലേക്ക് ചെന്ന് നിലവിളക്കു കൊളുത്തി.
സുമതി അമ്മയുടെ മുറിയിലായിരുന്നതുകൊണ്ട് അത്താഴമുണ്ടാക്കുന്ന ജോലി ഞാൻ തന്നെ ചെയ്തു. എനിക്ക് അവൾ അടുക്കളയിൽ കയറുന്നതൊന്നും അത പിടിക്കുന്നുണ്ടായിരുന്നില്ല. പിന്നെ ഏട്ടൻ നിർബ്ബന്ധം കൊണ്ട് മാത്രം അവളെ അമ്മയെ നോക്കാൻ നിർത്തിയിരിക്കുന്നു. വേറെ ആരെയേലും കിട്ടുമോന്ന് ഞാൻ അന്വേഷിക്കുന്നുമുണ്ട് കൂട്ടത്തിൽ. ആരേയേലും കിട്ടിയാൽ അന്നു തന്നെ ഇവളെ ഇറക്കിവിടണം. അത്താഴം കഴിഞ്ഞ് ഒൻപത് മണിയോടെ സീരിയൽ കാണാനിരിക്കുന്ന നേരത്താണു ഏട്ടന്റെ ഫോൺ വന്നത്. കുറച്ച് നേരം പതിവ് വർത്തമാനങ്ങളും വിശേഷങ്ങളും പറഞ്ഞു.
തിങ്കളാഴ്ച കാണാമെന്ന് പറഞ്ഞ് ഫോൺ വെച്ചു. – രാത്രി കിടക്കാൻ നേരം എന്റെ മനസ്സിലപ്പോഴും അന്നു കണ്ട് വീഡിയോയിലെ സുമുഖനായ പയ്യനായിരുന്നു. ഉമിനീരിൽ – കുഴഞ്ഞ് ഇളം കറുപ്പ് നിറവും ചുവന്ന് അഗ്രവുമുള്ള അവൻ ഭോഗദണ്ഡ് സ്വപ്നത്തിൽ ഞാൻ കണ്ടു. ഉണർന്നെണീറ്റപ്പോളേക്കും പാൻറീസിൽ നനവ് പടർന്നിരുന്നു. മനസ്സിലൊരു വികാരത്തിന്റെ അല അടിച്ചുയർന്നെങ്കിലും കഷ്ടപ്പെട്ട് അതടക്കിയിട്ട് ഞാൻ പുതപ്പുകൊണ്ട് ദേഹം മൂടി മിഴികളടച്ചു കിടന്നു. രാവിലെ പതിവ് പോലെ ആറുമണിക്കെണീറ്റ് ഞാൻ എന്റെ പതിവ് ദിനചര്യകളിലേക്ക് കടന്നു. എട്ടേമുക്കാൽ കഴിഞ്ഞപ്പോളേക്കും ഞാൻ സാരിയുടുത്തു റെഡിയായി അമ്മയുടെ മുറിയിൽ ചെന്ന് സുമതിയോട് അമ്മയുടെ കാര്യങ്ങളെല്ലാം ഒന്നൂടെ ഓർമ്മപ്പെടുത്തിയിട്ട് ഞാനിറങ്ങി. സ്കൂട്ടർ സ്റ്റാർട്ടാക്കി ഞാൻ ഗേറ്റിൽ സ്കൂട്ടറിന്റെ മുൻചക്രം കൊണ്ട് ” തള്ളിത്തുറന്ന് പുറത്തേക്കിറങ്ങി.
പുറത്തിറങ്ങിയതും ഗേറ്റിൽ തൂക്കിയിട്ടിരുന്ന വള്ളിയിൽ പിടിച്ച് വലിച്ച്