വേശ്യായനം 6 [വാല്മീകൻ]

Posted by

വേശ്യായനം 6

Veshyayanam Part 6 | Author : Valmeekan | Previous Part

 

ഈ കഥ തികച്ചും സാങ്കല്പികം ആണ്. ജീവിച്ചവരോ അതോ മരിച്ചവരോ ആയി ഏതെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം ആണ്.—————————————————————————————————————————

ജപ്തി നടപടികൾക്ക് ശേഷം കോടതി വഴി അഹമ്മദിന് ഇലഞ്ഞിക്കൽ തറവാടും സ്ഥലങ്ങളും രാമദാസമേനോൻ്റെ കടബാധ്യതകളുടെ ഈട് എന്ന നിലയിൽ എഴുതിക്കിട്ടി. അഹമ്മദ് ഇലഞ്ഞിക്കൽ തറവാടിൻ്റെ നടുമുറ്റത്ത് ഒരു ചാരു കസേരയിൽ ഇരുന്നു ഒരു ചുരുട്ടിന്‌ തീ കൊളുത്തി ഒരു പെഗ് സ്കോച് ഗ്ലാസിൽ ഒഴിച്ച് ചാരി കിടന്നു. അയാൾക്ക് ഒരു സംതൃപ്തി അനുഭവപ്പെട്ടു. തൻ്റെ പ്രതികാരം പൂർണമായിരുന്നു. ഇലഞ്ഞിക്കൽ തറവാട് അസ്തമിച്ചു. കൃഷ്ണദാസിനെ കറാച്ചി ഗാങ് വകവരുത്തിയെന്ന് അറിയിച്ചിരിക്കുന്നു. ശവശരീരം പോലും ആർക്കും കിട്ടില്ല എന്ന് അവർ ഉറപ്പു നൽകിയിട്ടുണ്ട്. അവർക്ക് ഒരു ഫോട്ടോയെങ്കിലും അയച്ചു തരാമായിരുന്നെന്ന് അയാളോർത്തു. പക്ഷെ അഹമ്മദിന് കറാച്ചി ഗാങ്ങിലുള്ള വിശ്വാസം ആ ഒരു സംശയത്തിന് ഇട

നൽകിയില്ല. രണ്ട് പെണ്ണുങ്ങളും തൻ്റെ വരുതിയിലാണ്. അവരുടെ ജീവിതം ഇനി ഞാനാണ് തീരുമാനിക്കുന്നത്. തള്ള കിളവിയായി തുടങ്ങിയെങ്കിലും ഒരൈശ്വര്യമുണ്ട്. ഒന്ന് മനസ്സറിഞ്ഞു പണ്ണണം. പിന്നെ പിള്ളേർക്ക് കൊടുക്കാം. മകളെക്കൊണ്ട് കുറച്ചു കാര്യങ്ങളുണ്ട്. അവളെ ഒന്ന് മെരുക്കിയെടുത്താൽ തൻ്റെ പല ബിസിനെസ്സിനും ഗുണം ചെയ്യും. പിന്നെ ഈ വീട്. ഇത് ഇനി എന്ന് വേണമെങ്കിലും തനിക്ക് പൊളിച്ചു കളയാം. അങ്ങനെ പല വിധ ചിന്തകളുമായി കിടക്കുമ്പോൾ അഹമ്മദിൻ്റെ വലംകൈ ആയ അബ്ബാസ് കയറി വന്നു.

മുൻപ് അഹമ്മദിൻ്റെ അടിയേറ്റ് കമാലുദ്ധീൻ പോകുമ്പോൾ അഹമ്മദ് പുറകെ  അയച്ചത് ഈ അബ്ബാസിനെ ആയിരുന്നു.. അയാൾ പിന്തുടർന്നു കമാലുദീൻ്റെ വീടും ബിസിനസ്സും എല്ലാം കണ്ടു പിടിച്ചു വച്ചിരുന്നു.  അയാളിൽ നിന്നും കമാലുദ്ധീൻ ഒരു പലചരക്കു കട നടത്തുന്നുണ്ടെന്നും പിന്നെ കുറച്ചു സ്ഥലക്കച്ചവടവും വാഹനക്കച്ചവടവും ഒരു സൈഡ് ബിസിനെസ്സ് ആയി കൊണ്ട് നടക്കുന്നുണ്ടെന്നും അത് കൂടാതെ കുറച്ചു രാഷ്ട്രീയ പ്രവർത്തനവുമുണ്ടെന്നും അഹമ്മദിന് അറിയാൻ കഴിഞ്ഞു. അയാൾക്ക് ഏകദേശം അമ്പതു വയസ്സ് പ്രായമുണ്ട്, ബീവി ഖദീജക്ക് ഏകദേശം നാല്പതും.ഇരുപതു വയസ്സുള്ള ഒരു മോനും അയാൾക്കുണ്ട്. അഹമ്മദിന് തന്നോട് നാക്കുയർത്തി സംസാരിച്ച കമാലുദ്ധീനിനെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല. കോടതി നടപടികൾ കഴിഞ്ഞു ഇലഞ്ഞിക്കലേക്കു വന്ന അഹമ്മദ് ആദ്യ നിർദേശം കൊടുത്ത് കമാലുദ്ധീനെ പൊക്കാനാണ്. അവനെ പൊക്കിയാണ് അപ്പോൾ അബ്ബാസ് വന്നത്.

അബ്ബാസ്: ഭായ്, അവനെ പൊക്കിയിട്ടുണ്ട്.

അഹമ്മദ്: ഹമ്. കൊണ്ട് വാ.

അഹമ്മദ് സ്കോച്ച് ഒറ്റ വലിക്ക് കാലിയാക്കി. ചുരുട്ട് ഒന്നാഞ്ഞു വലിച്ചു. അയാൾ തൻ്റെ അഫ്ഗാൻ ജുബ്ബ പൊക്കി പൈജാമയിൽ തിരുകി വച്ച കോൾട്ട് പിസ്റ്റൾ എടുത്ത് ചാര് കസേരയുടെ അടുത്തുള്ള സ്റ്റൂളിനു പുറത്തു വച്ചു വീണ്ടും പുറകോട്ടു ചാഞ്ഞു കിടന്നു.

അബ്ബാസ് കമാലുദ്ധീനിനെ വലിച്ചു അകത്തേക്ക് കയറി അയാളെ അഹമ്മദിൻ്റെ മുന്നിലേക്കിട്ടു. കമാലുദ്ധീൻ്റെ വെള്ള ഷർട്ടിലും മുണ്ടിലും ചോര പറ്റി പിടിച്ചിരുന്നു. ദേഹമാസകലം ഇടി കൊണ്ട മുറിവുകളുണ്ടായിരുന്നു. മുഖം ഇടി കൊണ്ട് വീങ്ങിയിരുന്നു. ഒരു കണ്ണ്

Leave a Reply

Your email address will not be published. Required fields are marked *