ഊണു കഴിഞ്ഞു മുറിയിലേക്കു പോന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡൈനിംഗ് റൂമിൽ ചേച്ചിമാർ ഭക്ഷണം എടുക്കുന്ന ശബ്ദം കേട്ടു. ഒരു സിഗരറ്റ് എടുത്തു പുറത്തിറങ്ങി. വീടിന്റെ പുറകുവശത്ത് ടാർപ്പോളിൻ വലിച്ചു കെട്ടി ഒരു ചായ്പു പോലെ അല്പം സ്ഥലമുണ്ട്. അവിടെ പോയി നിന്നു സിഗരറ്റു കത്തിച്ചു.
രാത്രിയിലെ കളിയെക്കുറിച്ചുള്ള ചിന്തയിലാണ്ടു…
എന്താണു ചെയ്യുക. അപ്പച്ചന്റെ ഉറക്കഗുളിക എടുത്തു ഷീലേച്ചിക്കു കൊടുത്താലോ. അടുത്ത നിമിഷം തന്നെ ആ ചിന്ത തൂത്തെറിഞ്ഞു. വല്ല നടക്കുന്ന കാര്യവും ആലോചിക്കാം. ആലോചിച്ചാലോചിച്ച് സിഗരറ്റു തീർന്നു. ഒരു ഐഡിയയും തെളിയുന്നില്ല.
വല്ല നേർച്ചയും നേർന്നാലോ…
അതെങ്ങനാ കുട്ടികൾക്കു തൊട്ട് എയ്ഡ്സ് രോഗികൾക്കു വരെ മദ്ധ്യസ്ഥതയ്ക്കു പുണ്യാളന്മാരുണ്ട്. പാവപ്പെട്ട കള്ളവെടിക്കാരെ സഹായിക്കാൻ ഒരു അരപുണ്യാളൻ പോലുമില്ല !
ഒരു കാല്പെരുമാറ്റം. ധൃതിയിൽ കത്തിത്തീർന്ന സിഗരറ്റുകുറ്റി വലിച്ചെറിഞ്ഞു തിരിഞ്ഞു നോക്കി.
ഷീലേച്ചി.
” പേടിക്കേണ്ടടാ. ഞാനാ ”
ചേച്ചി പറഞ്ഞു.
” ജാൻസിച്ചേച്ചിയെന്തിയേ ചേച്ചീ “
” ചേച്ചി പാത്രം കഴുകി വെയ്ക്കുകാ “
ഷീലേച്ചി അടുത്തു വന്നു ചേർന്നു നിന്നു.
പെട്ടെന്നു ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.
” ഹും ! സിഗർട്ടിന്റെ മണം “
ചേച്ചി കുതറി മാറി.
” എന്നാ ഈ മണമില്ലാത്ത ഒരു ചുരുട്ടുണ്ടെടീ. വലിക്കുന്നോ “
ചേച്ചിയുടെ ചന്തിയിൽ ചെറുതായി ഒരടി കൊടുത്തു കൊണ്ടു പറഞ്ഞു.
” ഇച്ചിരെ മുഴുത്തതാ. വേണോ “
” അതു കൊണ്ടു പോയി നിന്റെ മറ്റവൾക്കു കൊട് ” ചേച്ചി ചൊടിച്ചു.
” എന്റെ മറ്റവളു ചേച്ചിയാ “
” അല്ലാതെ വേറേയാരുമില്ലേ “
ചേച്ചിയുടെ ശബ്ദത്തിൽ ഒരു ദുഃസ്സൂചനയുണ്ടോ…
” ഇല്ല ചേച്ചീ. അതെന്താ ചേച്ചിയങ്ങനെ ചോദിച്ചത് ”
ശബ്ദത്തിലെ ഉറപ്പില്ലായ്മ ആണെന്നു തോന്നുന്നു ഷീലേച്ചിക്കു പിടിവള്ളി ആയത്..
” അപ്പോ ജാൻസിച്ചേച്ചിയോ “
ഇടി വെട്ടി !