എന്താടാ, നേരത്തേ കണ്ടിട്ടില്ലാത്ത കണക്ക്? ഏടത്തി പുരികമുയർത്തി. ആരിവൾ കൊന്ന പൂത്തതുപോലെ? പണ്ടെങ്ങോ മലയാളം ക്ലാസ്സിൽ കേട്ട വരികളോർമ്മവന്നു. കൊന്നപൂത്തതു പോലെയോ? ഏടത്തി മെത്തയിൽ കൈവെച്ച് കുലുങ്ങിച്ചിരിച്ചു. ചിന്തിച്ചതുറക്കെയായിപ്പോയി ! ഞാൻ നാവു കടിച്ചു. ദൈവമേ ആ തോർത്തു വഴുതിവീണപ്പോൾ ബ്ലൗസിൽ നിന്നും തള്ളിയ കൊഴുത്തുരുണ്ട മുലകൾ. ചിരിക്കുമ്പോൾ തുളുമ്പുന്നു. എന്റെ നോട്ടം പാളിയതു കണ്ട് ഏടത്തി മുലകൾ തുണിയെടുത്തു മറച്ചു. മുഖം തുടുത്തു.
ഏടത്തീ. നല്ല കണിയായിരുന്നു. ഞാൻ പരാതിപ്പെട്ടു. ഏതോ ഒറ്റമുണ്ടുമാത്രമുടുത്ത ദേവിയെപ്പോലെയുണ്ട്.
പോടാ കഴുവേറീ. ഏടത്തി ചിരിച്ചു. പിന്നെ തലയിൽ കൈ വെച്ചു. എന്റെ ദേവ്യേ….ഈ ചെക്കനെ ഞാനെന്താ ചെയ്യാ?
വാ താഴേക്ക്. ആ കൊഴുത്ത ചന്തികൾ ചലിപ്പിച്ച് ഏടത്തി പോയി.
ചെറിയച്ഛൻ ഒരു വിസ്മയമായിരുന്നു. കോഴിക്കോട് മാതൃഭൂമിയിൽ ഫിനാൻസിൽ വലിയ തസ്തിക. എന്നും കമ്പനിയുടെ കാറിൽ ഒന്നരമണിക്കൂർ യാത്ര ചെയ്ത് വീട്ടിൽ കൊണ്ടാക്കും. ചെറിയമ്മയോടുള്ള സ്നേഹം കൊണ്ടുമാത്രം. കമ്പനി കോഴിക്കോട് വെച്ചു നീട്ടിയ വീട് നിരസിച്ച് ഭാര്യയുടെ ഇഷ്ട്ടത്തിന് അവരുടെ തറവാട്ടിൽ കഴിയുന്നു.
നീയിരിക്ക്. ചെറിയച്ഛൻ ഒരു വോഡ്ക്കയുടെ കുപ്പി തുറന്നു. നാളെ ഞായറാഴ്ചയല്ലേ.
അച്ഛാ…ഇവനെ വെറുതെ വഷളാക്കണ്ട. ഏടത്തി. സ്വർഗ്ഗത്തിൽ കട്ടുറുമ്പായി. പോടീ. ചെറിയച്ഛൻ ഏടത്തിയെ കസേരയുടെ കൈയിൽ പിടിച്ചിരുത്തി. ഇവളാണെന്റെ പ്രിയപ്പെട്ട പുത്രി.