അമ്മയുടെ പൂർവ്വ കഥകൾ ചികഞ്ഞെടുത്തു തരാമോ എന്ന് ഞാൻ ചോദിച്ചു. എന്റെ മാസ്റ്റർ പ്ലാൻ പറഞ്ഞപ്പോൾ അങ്കിൾ അത് ചെയ്യാം എന്ന് ഏറ്റു.
ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ അങ്കിൾ പോസിറ്റീവാണ് വിവരങ്ങൾ എന്ന് അറിയിച്ചു. അന്വേഷിച്ചു വന്നപ്പോൾ പ്രൊഫസർ ജയന്തിയുടെ ഒരു പഴയ ചങ്ങാതിയാണ് കക്ഷി . അതുവഴിയാണ് ഫോട്ടോസ് ഒക്കെ ഒപ്പിച്ചത്.
അതെങ്ങിനെ കണക്ഷൻ എന്ന് ഞാൻ ചോദിച്ചു. നഗരത്തിലെ ബാറിൽ പ്രൊഫജയന്തിയുടെ ഫാദറിനു പാർട്ണർഷിപ്പുണ്ടായിരുന്നു. അക്കാലത്ത്
കോളേജിൽ എം.എക്ക് പഠിച്ചിരുന്ന ഹരികൃഷ്ണൻ ആയിരുന്നു ആ നഗരത്തെ നിയന്ത്രിച്ചിരുന്നത്. അയാളുടെ സ്ഥിരം താവളമായിരുന്നു ആ ബാർ. അന്ന്
ജയന്തിമാഡം കോളേജിൽ ഇലക്ഷനു നിന്നപ്പോൾ ബാറിൽ നിന്നും പിള്ളാർക്ക് ബിയറും കള്ളും എത്തിച്ചു വിജയിപ്പിച്ചതിൽ ജയകൃഷ്ണന്റെ ബുദ്ധിയും
ഉണ്ടയിരുന്നു. അന്ന് വിജയിച്ചപ്പോൾ അതിന്റെ നന്ദി പ്രകടിപ്പിച്ചത് രണ്ടു ദിവസം ഹരികൃഷ്ണന്റെ ഒപ്പം കടൽക്കരയിലെ ഗസ്തൗസിൽ രാപകൽ
രതികേളികൾ ആടിയായിരുന്നു. നല്ല ഒരു നർത്തകി കൂടെയായ പ്രൊഫ.ജയന്തി ബെഡ്ഡിൽ രതിനടനം ആടുന്നതിന്റെ മിടുക്ക് ഞാനും
അനുഭവിച്ചറിഞ്ഞതാണല്ലൊ.
അന്ന് വൈകീട്ട് പ്രൊഫ.ജയന്തിയുടെ വീട്ടിലേക്ക് എന്നെയും കൂട്ടി അങ്കിളും പോയി. അവിടെ അപ്പോൾ പ്രൊഫ.ജയന്തി മാത്രമേ
ഉണ്ടായുള്ളൂ. ലിവിംഗ് റൂമിൽ ഞങ്ങൾ ഇരുന്നു അല്പം കഴിഞ്ഞപ്പൊൾ ഒരു ഫോട്ടോ ആൽബവുമായി അവർ എന്റെ അടുത്തെത്തി.
പ്രൊഫ എന്റെയും അങ്കിളിന്റെയും നടുവിൽ ഇരുന്നു. ആൽബം മടിയിൽ വച്ച് നിവർത്തി. അമ്മയുടെ പഴയ കാല ഫോട്ടോസും മറ്റും ആയിരുന്നു അതിൽ.
‘നല്ല സുന്ദരിയായിരുന്നു നിന്റെ അമ്മ സുമലത..‘ അമ്മയുടെ കഥയിലേക്ക് പ്രൊഫ.ജയന്തി കടന്നു.