മാർക്കണ്ഡേയൻ  5

Posted by

മനസ്‌ഡിലാക്കിയ മാർക്കണ്ഡേയൻ കഠിന തപസ് പൂജ ഇതെല്ലാം ചയ്തു പൊന്നു അതിനിടക്ക് മാർക്കണ്ഡേയന് പതിനാറ് വയസ്സായി മരണസമയം അടുത്തു യെമൻ കിങ്കരന്മാരോട് മാർക്കണ്ഡേയന്റെ അടുത്ത് പോകാൻ കല്പിച്ചു അത് പ്രെകാരം യെമകിങ്കരന്മാർ മാർക്കണ്ഡേയന്റെ അടുത്തെത്തി പറഞ്ഞു മാർകണ്ഡേയാ നിനക്ക് ഭൂമിയിൽ തുടരാനുള്ള സമയം കഴിഞ്ഞിരിക്കുന്നു നിന്നെ കൊണ്ടുപോകാൻ യെമദൂദൻ കല്പിച്ചിരിക്കുന്നു അതുകേട്ടതും മാർക്കണ്ഡേയൻ അവരോട് പറഞ്ഞു നിങ്ങൾക് ബുദ്ദി നശിച്ചിരിക്കുന്നുവോ ഭഗവാനെ പൂജിക്കുന്നവരുടെ ജീവൻ എടുക്കാൻ നിങ്ങൾക് അവകാശം ഇല്ലെന്നറിയില്ലേ അവരെ വേദനിപ്പിച്ചാൽ അതിന്റെ ഭാവിശ്യത്തു വലിയതായിരിക്കും അതുകൊണ്ട് നിങ്ങൾ തിരിച്ചു പോകുന്നതായിരിക്കും നല്ലത് മാർക്കണ്ഡേയന്റെ വാക്കുകേട്ട് യെമ കിങ്കരന്മാർ തിരിച്ചുപോയി യെമപുരിയിലേതു യെമതൂതനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു അതുകേട്ട യെമരാജൻ കോബം കൊണ്ടുവിറച്ചു നിങ്ങളെ ഞാൻ വെറും കയ്യോടെ വരാനാണോ പറഞ്ഞയച്ചത് യെമരാജൻ പിന്നെ ഒന്നും ചിന്തിച്ചില്ല ന്നേരെ മാർക്കണ്ഡേയന്റെ മുന്നിലെത്തി യെമരാജനെ കണ്ടതും മാർക്കണ്ഡേയൻ ശിവലിംഗത്തിൽ കെട്ടിപിടിച്ചു ഓംനമഃശിവായ എന്ന് ഉറക്കെ ഉരുവിടാൻ തുടങ്ങി ഇതുകണ്ട യെമരാജൻ ദേഷ്യം വന്നു മരണത്തെ തോൽപിക്കാൻ നീയാര് എന്നുപറഞ്ഞു യെമരാജൻ മാർക്കണ്ഡേയനെ കുരുക്കിട്ട് പിടിക്കാൻ തുടങ്ങി പെട്ടന്ന് ഭഗവാൻ ശിവൻ പ്രേതിക്ഷപെട്ട് ഭഗവാന്റെ മൂന്നാം കണുതുറന്നു അതിൽ നിന്നും വിസ്മിച്ച അഗ്നിയിൽ യെമരാജൻ ഭസ്മമായി മാർക്കണ്ഡേയനോട് ഭഗവാൻ പറഞ്ഞു ഹേ ഭക്താ നിന്റെ ഭക്തി എനിക്കേറെ ഇഷ്ടമായി അതുകൊണ്ട് ഞാൻ പറയുന്നു ഇനി നിനക്ക് എന്നും പതിനാറുവയസ് നിനക്ക് ഇനി മരണമില്ല എന്നുപറഞ്ഞു ഭഗവാൻ മറഞ്ഞു ആ ‘അമ്മ കഥപറഞ്ഞുനിർത്തി അപ്പോയെക്കും അവരുടെ വീടെത്തിയിരിന്നു അവർ അകത്തേക്കു കയറിപ്പോയി മോനെ മാർകണ്ഡേയാ മോൻ കയറിയിരിക്ക് എന്നുപറഞ്ഞിട്ടാണ് ശിവഭക്തയായ ആ ‘അമ്മ അകത്തേക്ക് പോയത് ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ഞാൻ ഇനി തെറ്റൊന്നും ചെയ്യാൻ പാടില്ല ഇത്ര ന്നല്ല മനുഷേന്റെ പേര് ഉള്ള ഞാൻ തെറ്റ് ചെയ്യാൻ പാടില്ല നിയാസേ അതുകേട്ടതും നിയാസ് പൊട്ടിച്ചിരിച്ചു മാർകണ്ഡേയാ നീ ശിവന്റെ വെറും ഭക്തന്റെ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത് ഇവിടെ സാക്ഷാൽ ശിവന്റെ പേരുള്ള കുറേ അലവലാതി ആളുകളില്ലേ അതുകേട്ടാഞ്ഞാൻ ആലോചിച്ചു അതുശരിയാണ് . അപ്പോയെക്കും ആ അമ്മയും അമ്മയുടെ മകനും അവിടേക്കുവന്നു മകൻ ഞങ്ങളോട് ചോദിച്ചു എന്തെ പുറത്തു ന്നിന്നുകളഞ്ഞത് കയറി ഇരിക്ക് ഞങ്ങൾ കയറിയിരുന്നു അപ്പോൾ അയാൾ ഞങ്ങളോട് ചോദിച്ചു നിങ്ങൾ എന്തിനാണ് വന്നത് ഞങ്ങൾ വന്നകാര്യം പറഞ്ഞു അപ്പോൾ അയാൾ ചോദിച്ചു നിങ്ങൾ എന്തുവില തരും അപ്പോൾ ഞങ്ങൾ പറഞ്ഞു അത് നിങ്ങൾ പറയു നിങ്ങളുടെ

Leave a Reply

Your email address will not be published. Required fields are marked *