പിറ്റേന്നു ഒരു ഞായറാഴ്ച്ച ആയിരുന്നു. അമ്മയുടെ സ്വന്തത്തിൽ പെട്ട ഒരു മാമന്റെ കല്യാണം ആണ്. തിരുവനന്തപുരത്ത് വെച്ചാണ് കല്യാണം. മുത്തശ്ശനു വയ്യാതെ ഇരിക്കുന്നതു കൊണ്ട് ഞാൻ വീട്ടിൽ നിന്നോളാൻ പറഞ്ഞു.എനിക്കും അത് വല്യ അശ്വാസമായി. എല്ലാവരിൽ നിന്നും കുറച്ചു സമയം അകന്നു കഴിയാൻ തോന്നി.അവർ രാവിലെ തന്നെ പോയി. മുത്തശ്ശനുളള മരുന്നും ഭക്ഷണവും ഒക്കെ എടുത്ത് വെച്ചിട്ടാണ് പോയിരിക്കുന്നത് .അതുകൊണ്ട് ഇനി അങ്ങോട്ട് ശ്രദ്ധിക്കെണ്ട കാര്യം ഇല്ല. അല്ലെങ്കിലും മുത്തശ്ശൻ ഏതു സമയവും ഉറക്കമാണ് .
ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിച്ചു കിടക്കുകയായിരുന്നു. ആരോ വെളിയിൽ വന്നു വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്.ശല്യം
ഒന്നുറങ്ങാനും സമ്മതിക്കില്ല എന്നു മനസ്സിൽ കരുതി. കതകു തുറന്നു വെളിയിൽ നിൽക്കുന്ന ആൾക്കാരെ കണ്ട എന്റെ ജീവൻ നിലച്ചതു പോലെ ആണ് തോന്നിയത്….
ഇന്നലെ കടവിൽ ഞാൻ എന്റെ നഗ്നത ആവോളം കാണിച്ചു കൊടുത്ത ആ മൂന്നു കിളവന്മാർ ആണ് മുറ്റത്തു .എന്തു ചെയ്യണം?ആരോടാണ് സഹായം ചോദിക്കുക?ഇറങ്ങി ഓടിയാലോ എന്നാണ് മനസ്സിൽ ആദ്യം തോന്നിയത്.പിന്നെ വിചാരിച്ചു ഓടിയാൽ എവിടെ വരെ?
ധൈര്യം സംഭരിച്ചു അവരോട് ചോദിച്ചു,
“ആരാ നിങ്ങൾ? എന്തിനാ വന്നത്?”
“മോൾക്കു ഞങ്ങളെ മനസ്സിലായില്ലേ?ഞങ്ങളാ ഇന്നലെ അപ്പുറത്തു കടവിൽ ഉണ്ടായിരുന്നത് ”
“ഏതു കടവിൽ? എനിക്കു നിങ്ങളെ അറിയില്ല ”
“നിനക്കു ഞങ്ങളെ അറിയില്ലാരി ക്കും. പക്ഷേ ഞങ്ങൾക്കു നിന്നെ ശരിക്കും അറിയാം. നിന്റെ ശരീരത്തിലെ ഓരോ അണുവും ഞങ്ങൾക്കു മനപാടമാണ്. ഇത്രയും കാണിച്ചു കൊതിപ്പിച്ച നിന്നെ ഒന്നു അടുത്തു കാണാൻ വേണ്ടിയാണ് ഞങ്ങൾ വന്നിരിക്കുന്നത്”
“എനിക്കു നിങ്ങളെ അറിയില്ല. ഇനി ഇവിടെ നിന്നാൽ ഞാൻ ഉച്ചവെച്ചു ആളെ കൂട്ടും”
” വേണ്ട……”
“ഞങ്ങൾ തന്നെ ആളെ വിളിച്ചു കൂട്ടാം. എല്ലാരും അറിയട്ടെ നിന്റെ സ്വൽസ്വഭാവം”